Posts

ദേജാവു!,, ലോകകപ്പ് ഫൈനലിനെ ഓർമപ്പെടുത്തുന്ന രീതിയിൽ കോഹ്ലി പുറത്ത്, വീഡിയോ ഇതാ.

Image
 നവംബർ 19, ഒരു ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമിയും ഒരിക്കൽ പോലും ആ ദിവസം മറക്കില്ല. ഇന്ത്യയുടെ മനോഹരമായ ഒരു ലോകക്കപ്പ് യാത്രക്ക് കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമായ ആ ദിവസം.മാക്സ്വെലിന്റെ ആ പന്ത് രോഹിത് സ്റ്റെപ് ഔട്ട്‌ ചെയ്തില്ലെങ്കിലോ,രാഹുൽ കുറച്ചു കൂടെ വേഗതയിൽ കളിച്ചിരുനെങ്കിലോ,കമ്മിൻസിന്റെ ആ പന്തിൽ കോഹ്ലി ബാറ്റ് വെച്ചില്ലായിരുനെകിലോ, അങ്ങനെ ഒരുപാടു ചോദ്യങ്ങൾ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇടയിൽ പിന്നീട് ഇങ്ങോട്ട് ചോദിക്കപ്പെട്ട ദിവസം. എന്നാൽ വീണ്ടും ആ ദുരന്ത ദിവസത്തെ ഓർമപ്പെടുത്തുന്ന രീതിയിൽ ഒരു സംഭവം നടന്നിരിക്കുകയാണ്. ഇന്ത്യ ന്യൂസിലാൻസ് രണ്ടാം ഏകദിനം, രാജ്‌കോട്ടിൽ ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ ബൗളിംഗ് തിരഞ്ഞെടുത്തു.കഴിഞ്ഞ മത്സരത്തിലെ നിരാശ രോഹിത്ത് മാറ്റുമെന്ന് കരുതിയ ആരാധകർക്ക് തെറ്റി. വീണ്ടും ഒരിക്കൽ കൂടി മിഡ് ഓൺ മുകളിലൂടെ സിക്സർ നേടാൻ രോഹിത് ശ്രമിക്കുന്നു. പക്ഷെ ആദ്യ ഏകദിനത്തിൽ എന്ന് പോലെ മിഡ്‌ ഓണിൽ തന്നെ രോഹിത് പുറത്താകുന്നു. തന്റെ ഫോം തുടരാൻ രാജാവിനെ കൊണ്ട് കഴിയുമെന്ന് തന്നെ രാജ്‌കോട്ടിൽ കൂടിയ ആരാധകർ കരുതി.തുടർച്ചയായ ഫിഫ്റ്റികൾ കൊണ്ട് കോഹ്ലി താൻ മികച്ച ഫോമിലാണെന്ന് തന്നെ തെളിയ...

മലയാളി പൊളി അല്ലെ,ട്വന്റി ട്വന്റി വേൾഡ് കപ്പ്‌ പ്രൊമോയിൽ സഞ്ജുവിന്റെ ജേഴ്സി ധരിച്ചു ഷഫാലി, വീഡിയോ ഇതാ..

Image
.  സഞ്ജു സാംസൺ നമ്മുടെ മലയാളികൾക്ക് എന്നും അഭിമാനമാണ്. 2013 ഐ പി എല്ലിലാണ് സഞ്ജു ക്രിക്കറ്റിലേക്ക് വരവ് അറിയിച്ചത്. അതെ സീസണിൽ തന്നെ ഐ പി എല്ലിലെ മികച്ച യുവതാരവുമായി തെരെഞ്ഞെടുക്കപ്പെട്ടു. ശേഷം തൊട്ട് അടുത്ത കൊല്ലം ഇന്ത്യൻ ഉപനായകനായി അണ്ടർ -19 ലോകക്കപ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 2015 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി. ഐ പി എല്ലിൽ മികച്ച പ്രകടനങ്ങൾ കൊണ്ട് രാജസ്ഥാൻ റോയൽസിന്റെ നായക പദവി വരെ എത്തി. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം കുറവായിരുന്നു. കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും വീണ്ടും വീണ്ടും തഴയപെട്ടു. ഒരുപാടു കാലം ഇന്ത്യൻ ടീമിന് അവനെ തളച്ചു ഇടാൻ കഴിഞ്ഞില്ല. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് ഒരു തകർപ്പൻ വരവ് അദ്ദേഹം നടത്തി. 2024 സഞ്ജുവും മലയാളി ക്രിക്കറ്റ്‌ പ്രേമികളും ഒരിക്കലും മറക്കില്ല. സാക്ഷാൽ രോഹിത് ശർമ ഒഴിച്ചിട്ട് പോയ ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഓപ്പണിങ് പൊസിഷൻ സഞ്ജുവിന് വെച്ച് നൽകുന്നു. ഈ തവണയും ഈ അവസരം അദ്ദേഹം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നു. 200 തന്നെ പ്രയാസമായിരുന്ന കാലഘട്ടത്തിൽ അഭിഷേകിനെ കൂട്ടി പിടിച്ചു 250 പോലും നിഷ്പ്രയാസം സാധ്യമാക്...

ലെ ഹർഷിത് ഏതാവനാട എന്നെ കളിയാക്കേണ്ടത്, കണ്ടോട ഞാൻ എടുത്ത തകർപ്പൻ വിക്കറ്റുകൾ, വീഡിയോ ഇതാ

Image
ഹർഷിത് റാണ, ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ പഴികേട്ടാ താരം. ഗംഭീറിന്റെ പ്രിയപെട്ടവനായത് തന്നെയാണ് ഹർഷിതിന് വിമർശനങ്ങൾ ഒരുപാടു ഏൽക്കേണ്ടി വന്നത്. മാത്രമല്ല ഏതു ഒരു ടീം എടുത്താലും അർഹൻ അല്ലെങ്കിൽ പോലും ഹർഷിതിനെ കാണാൻ കഴിയും. എന്നാൽ ഹർഷിത് തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി ഉപോയിഗക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കാണുന്നത്  ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലും സംഭവിക്കുന്നത് ഇത് തന്നെയാണ്.അർഷദീപ് ടീമിൽ ഉണ്ടായിട്ടും ഒരിക്കൽ കൂടെ അർഷദീപിനെ പിന്തള്ളി ബൗളിംഗ് നിര നയിക്കാൻ ഹർഷിതിനെയാണ് ഇന്ത്യൻ ടീം തെരെഞ്ഞെടുത്തത്.ഈ തവണയും കിട്ടിയ അവസരം ഹർഷിത് പാഴാക്കിയില്ല. ന്യൂ ബോളിൽ അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പക്ഷെ കിവീസ് 100 കടന്ന് മുന്നേറുകയാണ്. നിലവിലെ ടീമിലെ ഏറ്റവും മികച്ച ബൗളേറായ കുൽദീപിന് ശ്രമിച്ചിട്ടും വിക്കറ്റ് വീഴുന്നില്ല.തന്റെ രണ്ടാം സ്പെല്ലിന് വേണ്ടി ഹർഷിതിനെ ഗിൽ വിളിക്കുന്നു. ശേഷം തന്റെ കഴിവ് എന്താണെന്ന് ഹർഷിത് കൃത്യമായി വ്യക്തമാക്കുകയാണ്. കിവീസ് ഇന്നിങ്സിന്റെ 22 മത്തെ ഓവർ.നിക്കോളാസാണ് കിവീസ് ബാറ്റർ.ആദ്യ പന്ത് ഡോട്ട്. രണ്ടാം ബോൾ...

എന്ത് കളിച്ചിട്ടും എന്ത് കാര്യം!! ., ന്യൂസി ലാൻഡ് ഏകദിന പരമ്പരയിലും സഞ്ജുവില്ല.

Image
സെഞ്ച്വറി അടിച്ചിട്ടും കാര്യമില്ല, ന്യൂസി ലാൻഡ് ഏകദിന പരമ്പരയിലും സഞ്ജുവില്ല. ഇനിയും എത്രനാൾ അദ്ദേഹത്തെ ഏകദിന ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തും. ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി കുറിച്ച് സഞ്ജു സാംസൺ. ശനിയാഴ്ച വിജയ് ഹസാറേ ട്രോഫിയിലാണ് അദ്ദേഹം ജാർഖണ്ടിനെതിരെ സെഞ്ച്വറി കുറിച്ചത്. 95 പന്തിൽ 101 റൺസാണ് സഞ്ജു സ്വന്തമാക്കിയത്.സഞ്ജുവിന്റെ ഈ ഇന്നിങ്സിൽ 3 സിക്സും 9 ഫോറും പിറന്നു. ദക്ഷിണ ആഫ്രിക്കെതിരെ സെഞ്ച്വറി നേടിയ ഏകദിന മത്സരത്തിന് ശേഷം ആദ്യമായിയാണ് സഞ്ജു ഒരു ലിസ്റ്റ് എ മത്സരം കളിക്കുന്നത്. സഞ്ജുവിന് പുറമെ നായകൻ കൂടിയായ രോഹൻ കുന്നുമേൽ 124 റൺസ് സ്വന്തമാക്കി. ഇരുവരുടെയും മികവിൽ ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് 2 വിക്കറ്റുകൾ നഷ്ടപെടുത്തി കേരള വിജയിച്ചു. ശനിയാച്ച നടന്ന വിജയ് ഹസാറെ ട്രോഫിയിൽ സീനിയർ താരങ്ങൾ തകർത്തു ആടുകയായിരുന്നു. ഇതിൽ ഏറ്റവും പ്രധാനി സാക്ഷാൽ ഹാർദിക് പാന്ധ്യയായിരുന്നു.92 പന്തിൽ 133 റൺസ് സ്വന്തമാക്കിയ ഹാർദിക് തന്റെ പ്രഥമ ലിസ്റ്റ് എ സെഞ്ച്വറി സ്വന്തമാക്കി. ഒരു ഓവറിൽ 34 റൺസ് വരെ ഈ ഇന്നിങ്സിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അർഷദീപ് സിംഗ് 5 വിക്കറ്റ് നേട്ടവുമായി തിളങ്ങി...

അവനെ ബാറ്റ് ചെയ്യുന്നത് സച്ചിൻ ബാറ്റ് ചെയ്യുന്നത് പോലെ, അർജുനെ വാനോളം പുകയ്ത്തി യോഗ്രാജ് സിംഗ്..

Image
 യോഗ്രാജ് സിംഗ്, ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ യുവരാജ് സിംഗിന്റെ പിതാവ്. റോൾർ സ്കറ്റിംഗ് മെഡലുമായി വന്ന തന്റെ മകനെ ആ മെഡൽ വലിച്ചു എറിഞ്ഞു ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടവനാണ് യോഗ്രാജ്. ഈ ഒരു പ്രവർത്തി കൊണ്ട് മാത്രമാണ് ഇന്ത്യക്ക് രണ്ട് ലോക കിരീടം ലഭിച്ചത് എന്ന് ഒരു ക്രിക്കറ്റ്‌ ആരാധകനെയും ഓർമപ്പെടുത്തേണ്ടതില്ല.പക്ഷെ യുവരാജ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം തന്റെ പിതാവ് പല തവണ വാർത്തകളിൽ ഇടപിടിച്ചിരുന്നു. തന്റെ മകന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്ന് പല തവണ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ യുവരാജ് ഇത് എല്ലാം നിഷേധിച്ചിരുന്നു. യുവരാജ് നിലവിൽ പഞ്ചാബിൽ ക്രിക്കറ്റ്‌ അക്കാഡമി നടത്തുകയാണ്. അഭിഷേക് ശർമ എന്നാ തന്റെ പ്രിയപ്പെട്ട ശിഷ്യൻ ലോക ക്രിക്കറ്റിൽ വിസ്മയം തീർക്കുന്ന കാഴ്ച അദ്ദേഹം കാണുന്നുണ്ട്. എന്നാൽ ഈ ഇടയായി യുവരാജിന്റെ അച്ഛൻ ഒരിക്കൽ കൂടി ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. സച്ചിന്റെ മകൻ അർജുനെ പറ്റിയാണ് ഈ പ്രസ്താവന.പ്രമുഖ പത്രപ്രവർത്തകൻ രവിഷ് ബിഷത് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. എന്താണ് ഈ പ്രസ്താവന എന്ന് നമുക്ക് പരിശോധിക്കാം. ...

2025 ൽ ക്രിക്കറ്റ്‌ ചരിത്രത്തിൽ രേഖപെടുത്തിയ എക്കാലത്തെയും മികച്ച റെക്കോർഡുകൾ..

Image
  ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നാണ് 2025.ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീം ചരിത്രത്തിൽ ആദ്യമായി ലോകക്കപ്പ് നേടിയതും ആർ സി ബി ഐ പി എൽ നേടിയതുമെല്ലാം 2025 ലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളാണ്. ദക്ഷിണ ആഫ്രിക്കയുടെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് വിജയവും 2025 എന്നാ വർഷത്തിൽ ക്രിക്കറ്റ്‌ ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതി ചേർത്തു. എന്നാൽ ഒരുപിടി റെക്കോർഡുകളും 2025 ൽ ക്രിക്കറ്റ്‌ ലോകത്ത് കുറിക്കപ്പെട്ടു. ഓരോന്നായി നമുക്ക് പരിശോധിക്കാം. 1.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വനിതാ ഏകദിന റൺസ്.. ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ് സ്മൃതി മന്ദാന.2025 എന്നാ വർഷം ഒരിക്കൽ കൂടി താരം അത് ഉറപ്പിച്ചതുമാണ്. 1362 റൺസാണ് സ്മൃതി ഈ വർഷം ഏകദിനത്തിൽ സ്വന്തമാക്കിയത്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ഏകദിന റൺസ് സ്വന്തമാക്കുന്ന താരമെന്ന നേട്ടവും സ്മൃതി സ്വന്തമാക്കി. 2.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് സ്വന്തമാക്കിയ വനിതാ. 2025 എന്നാ വർഷം സ്മൃതി മന്ദാനക്ക് വളരെ പ്രത്യേകതയൊള്ളതാണ്.ഇന്ത്യക്ക് വേണ്ടി ലോകക്കപ്പ് വിജയിച്ച വർഷം കൂടിയാണ് ഇത്. ഏകദിനത്തിൽ മാത്ര...

ഗ്രാവിറ്റിയേ പോലും വെല്ലുവിളിച്ച തിലക് വർമ, തിലകിന്റെ അമാനുഷിക ഫീൽഡിങ് വീഡിയോ ഇതാ..

Image
 ഗ്രാവിറ്റിയേ പോലും വെല്ലുവിളിച്ച തിലക് വർമ, തിലകിന്റെ അമാനുഷിക ഫീൽഡിങ് വീഡിയോ ഇതാ.. ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ഏകദിനം റായിപൂരിൽ പുരോഗമിക്കുകയാണ്. വിരാട് കോഹ്ലിയുടെ തുടർച്ചയായി രണ്ടാം സെഞ്ച്വറി മികവിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് സ്വന്തമാക്കി.102 റൺസാണ് വിരാട് സ്വന്തമാക്കിയത്. കോഹ്ലിയുടെ 53 മത്തെ ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. കോഹ്ലിക്ക് പുറമെ രുതുരാജും തന്റെ കന്നി ഏകദിന സെഞ്ച്വറി സ്വന്തമാക്കി.105 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.ഇരുവർക്കും നായകൻ കെ എൽ രാഹുൽ ഫിഫ്റ്റി സ്വന്തമാക്കി.43 പന്തിൽ 66 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ മാർക്രത്തിന്റെ മികവിൽ സൗത്ത് ആഫ്രിക്ക പൊരുതുകയാണ്. ഇതിനിടയിൽ ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിൽ വളരെ അത്ഭുതകരമായ സംഭവം നടന്നിരുന്നു. ഈ അത്ഭുതകരമായ കാര്യം ചെയ്തത് തിലക് വർമയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം. ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 20 മത്തെ ഓവർ. ഓവറിലെ നാലാമത്തെ പന്ത്, കുൽദീപ് ഇന്ത്യക്ക് വേണ്ടി പന്ത് എറിയുന്നു. മാർക്രം മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയാണ്.കുൽദീപിനെ മാർക്രം ലോങ്ങ്‌ ഓണിലേക്ക് പറത്തുന്നു. സിക്സ് പ്രതീക്ഷിച്ചു നിന്ന മാർക്ര...

രാജാവിന്റെ ക്രോധം!!, ഗംഭീറിനെ അവഗണിച്ചു കിംഗ് കോഹ്ലി, വീഡിയോ ഇതാ

Image
 ഞായറാഴ്ച റാഞ്ചിയിൽ നടന്ന ഏകദിന മത്സരം ക്രിക്കറ്റ്‌ പ്രേമികൾക്ക് വളരെ ആവേശം നിറഞ്ഞ ഒന്നായിരുന്നു. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും വളരെ മനോഹരമായി തന്നെ ബാറ്റ് ചെയ്തിരുന്നു. കോഹ്ലിയായിരുന്നു കൂട്ടത്തിലെ അപകടകാരി.കോഹ്ലി തന്റെ 52 മത്തെ ഏകദിന സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കി. ഒരൊറ്റ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം എന്നാ നേട്ടവും കോഹ്ലി സ്വന്തമാക്കി. രോഹിത്തിന് ഒപ്പം ചേർന്ന് 136 റൺസ് കൂട്ടുകെട്ട് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ഇന്ത്യ 17 റൺസിന് വിജയിച്ചിരുന്നു.135 റൺസ് നേടിയ കോഹ്ലിയാണ് കളിയിലെ താരം. മത്സരം ശേഷം കോഹ്ലി സമ്പൂർണമായി ഗംഭീറിനെ അവഗണച്ചിതാണ് ഇപ്പോൾ വാർത്തകൾ നിറഞ്ഞിരിക്കുന്നത്.മത്സരം ശേഷം ഗംഭീർ കോഹ്ലി കോഹ്ലിക്ക് കൈ കൊടുത്തില്ല.ഗംഭീറിനെ പൂർണമായി അവഗണിച്ച കോഹ്ലി ഫോണിൽ നോക്കി കൊണ്ട് പോവുകയായിരുന്നു. നിലവിൽ സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ തരംഗമായിരിക്കുകയായിരുന്നു. ഗംഭീറും കോഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമായി രഹസ്യമാണ്. ഒരൊറ്റ കളി മോശമായ തന്നെ കോഹ്ലിയെ ഒഴിവാക്കാൻ ഗംഭീർ ശ്രമിക്കുന്നുണ്ട്.എന്നാൽ ഒരൊറ്റ മത്സരം പോലും മോശമാക്കാതെയാണ് കോഹ്ലിയുടെ ബാറ്റിംഗ്.കോഹ്ലി പതിവ...

പുച്ഛിച്ചവർക്ക് മറുപടിയുമായി ഹർഷിത് റാണ, ഒരൊറ്റ ഓവറിൽ രണ്ട് വിക്കറ്റ്, വീഡിയോ ഇതാ..

Image
 പുച്ഛിച്ചവർക്ക് മറുപടിയുമായി ഹർഷിത് റാണ, ഒരൊറ്റ ഓവറിൽ രണ്ട് വിക്കറ്റ്, വീഡിയോ ഇതാ.. 2024 ഐ പി എൽ കൊൽക്കത്ത വിജയിച്ചതോടെയാണ് ഹർഷിത് റാണയുടെ പേര് ക്രിക്കറ്റ്‌ പ്രേമികളുടെ ഇടയിൽ ചർച്ചയായത്. കൊൽക്കത്തക്ക് അന്ന് കിരീടം നേടി കൊടുക്കനതിൽ നിർണായക പങ്ക് അദ്ദേഹം വഹിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ ടീമിലേക്ക് വിളി എത്തി. ശേഷം ഗംഭീർ ഇന്ത്യൻ പരിശീലകനായി. തുടർന്ന് ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോഴെക്കയും ഹർഷിത് റാണയുടെ പേര് ടീം ലിസ്റ്റിൽ ആദ്യം ചേർക്കപ്പെട്ടു. ഇതിനെതിരെ ശക്തമായ ആക്ഷേപങ്ങൾ ഉണ്ടായി. എന്നാൽ ചുരുക്കം മികച്ച പ്രകടനങ്ങളും അദ്ദേഹത്തിന്റെ പേരിൽ നിന്നുണ്ടായി. റാഞ്ചി ദക്ഷിണ ആഫ്രിക്കെതിരെ ആദ്യ ഇലവനിൽ എത്തിയപ്പോഴും ഇതേ വിവാദങ്ങൾ ഉണ്ടായി. എന്നാൽ ഈ തവണ തന്നെ ഏല്പിച്ച പണി വൃത്തിക്ക് ചെയ്തിരിക്കുകയാണ് താരം.ഇന്ത്യയുടെ 350 റൺസ് പിന്തുടരാൻ ഇറങ്ങിയ ദക്ഷിണ ആഫ്രിക്ക. ന്യൂ ബോളുമായി ഹർഷിത് എത്തുന്നു. ആദ്യ പന്ത് ഒരു വൈഡ് ഡെലിവറി. ഇവനിൽ നിന്ന് ഇത് പ്രതീക്ഷിച്ചാൽ മതി എന്നാ രീതിയിൽ നിന്ന് ആരാധകർ. അടുത്ത പന്ത് ഒരു ലെങ്ത് ബോൾ, റിക്കിലിട്ടന്റെ പ്രതിരോധം തകരുന്നു. റിക്കിൽടൺ ഗോൾഡൻ ഡക്ക്. അടുത്തത് എത്തിയത് ദക്ഷിണ ആഫ...

ഇത് സൂപ്പർമാൻ ബ്രെവിസ്!!,, പറക്കും ക്യാച്ചുമായി ജൂനിയർ എ ബി ഡി, വീഡിയോ ഇതാ..

Image
 ഇത് സൂപ്പർമാൻ ബ്രെവിസ്!!,, പറക്കും ക്യാച്ചുമായി ജൂനിയർ എ ബി ഡി, വീഡിയോ ഇതാ.. ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് ആവേശ നിമിഷങ്ങളാണ് റാഞ്ചിയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ജയ്സ്വാലിനെ ആദ്യമേ നഷ്ടമായി. എന്നാൽ അവിടെ ഓരോ ആരാധകരും കാത്തിരുന്ന നിമിഷം പിറക്കുകയായിരുന്നു.രോഹിത്തും കോഹ്ലിയും ഒരിക്കൽ കൂടെ തങ്ങളുടെ വില എന്താണെന്ന് തെളിയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 136 റൺസിന്റെ കൂട്ടുകെട്ട് സ്വന്തമാക്കി.51 പന്തിൽ 57 റൺസുമായി രോഹിത് മടങ്ങി. ജാൻസൻ രോഹിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.എന്നാൽ പിന്നീട് വന്ന രുതുരാജിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഇന്ത്യൻ ഇന്നിങ്സിന്റെ 27 മത്തെ ഓവർ. ഓവറിലെ മൂന്നാമത്തെ പന്ത്.ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു ലെങ്ത് ഡെലിവറി ബാർട്ടമാൻ എറിയുന്നു.രുതുരാജ് ഒരു കട്ടിന് ശ്രമിക്കുന്നു.പോയിന്റിൽ നിന്നിരുന്ന ഡെവാൾഡ് ബ്രെവിസ് ആ പന്തിന് വേണ്ടി ചാടുന്നു. ഒരൊറ്റ കൈ കൊണ്ട് തന്നെ പന്ത് കൈപിടിയിൽ ഒതുക്കുന്നു. ഒരു അത്ഭുത ക്യാച്ചും പിറക്കുന്നു. ഡെവാൾഡ് ബ്രെവിസിനെ ക്രിക്കറ്റ്‌ ആരാധകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലല...

രാജാവ് അടിച്ചു തകർക്കുമ്പോൾ ഹിറ്റ്മാൻ അങ്ങനെ നോക്കി നിൽക്കാനാവില്ലലോ!!,ദേ പോകുന്നു രണ്ട് കുറ്റൻ സിക്സറുകൾ, വീഡിയോ ഇതാ..

Image
 രാജാവ് അടിച്ചു തകർക്കുമ്പോൾ ഹിറ്റ്മാൻ അങ്ങനെ നോക്കി നിൽക്കാനാവില്ലലോ!!,ദേ പോകുന്നു രണ്ട് കുറ്റൻ സിക്സറുകൾ, വീഡിയോ ഇതാ.. ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് ഞായറാഴ്ച ഏറെ സന്തോഷത്തിന്റെ ദിവസമാണ്. പണ്ട് തങ്ങളെ കോരി തരിപ്പിച്ചിട്ടുള്ള രോ -കോ കൂട്ടുകെട്ടുകൾ ഒരിക്കൽ കൂടെ അവർ കാണുകയാണ്.സിഡ്നിയിൽ എവിടെ നിർത്തിയോ അവിടെ തന്നെ ഇരുവരും റാഞ്ചി യിൽ തുടങ്ങുകയായിരുന്നു.കൂട്ടത്തിൽ അപകടകാരി കോഹ്ലി തന്നെയായിരുന്നു. കോഹ്ലിയുടെ കളി ആദ്യം കണ്ട് നീ രോഹിത് പിന്നീട് കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തുകയായിരുന്നു. അധികം സിക്സറുകൾക്ക് ശ്രമിക്കാതെ ഗ്യാപ്പുകൾ കണ്ടെത്തുകയായിരുന്നു അദ്ദേഹം. ഇതിന് ഇടയിൽ ഏകദിന ക്രിക്കറ്റിൽ തന്റെ 350 മത്തെ സിക്സും രോഹിത് കുറിച്ചു. ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 15 മത്തെ ഓവറിലാണ് സംഭവം.ഓഫ്‌ സ്പിന്നർ സുബ്രയെൻ പന്ത് എറിയാൻ എത്തുന്നു. തന്റെ ആദ്യത്തെ പന്ത് ഓഫ്‌ സ്റ്റമ്പിന്റെ പുറത്ത് നിന്ന് ഒരു ഓഫ്‌ സ്പിൻ ഡെലിവറി. അത് ഒരു സ്ലോഗ് സ്വീപ്, സിക്സർ. രണ്ടാമത്തെ പന്ത്, സെയിം ഡെലിവറി, സെയിം ഷോട്ട്, സെയിം റിസൾട്ട്‌, വീണ്ടും സിക്സർ. തന്റെ ഏകദിന ക്രിക്കറ്റ്‌ കരിയറിലെ 351 സിക്സറുകൾ ഇത് വരെ രോഹിത് സ്...

ഇതാണ് വിന്റജ് കോഹ്ലി, 146 കിലോമീറ്ററിൽ വന്ന പന്തിനെ ബർഗർ കണ്ടത് ഗാലറിയിൽ, വീഡിയോ ഇതാ....

Image
 ഇതാണ് വിന്റജ് കോഹ്ലി, 146 കിലോമീറ്ററിൽ വന്ന പന്തിനെ ബർഗർ കണ്ടത് ഗാലറിയിൽ, വീഡിയോ ഇതാ.... വിരാട് കോഹ്ലി ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാൾ എന്നാ കാര്യത്തിൽ ആർക്കും ഒരു സംശയം കാണില്ല. എന്നാൽ നിലവിൽ ഒരൊറ്റ ഫോർമാറ്റിൽ മാത്രമാണ് അദ്ദേഹം കളിക്കുന്നത്.2027 ഏകദിന ലോകക്കപ്പ് തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇനിയുള്ള ഓരോ ഏകദിന മത്സരവും കോഹ്ലിക്ക് നിർണായകമാണ്. ഒരു മത്സരത്തിൽ പോലും പരാജയപ്പെട്ടാൽ മാനേജ്മെന്റിൽ നിന്ന് പുറത്തേക്കുള്ള വാതിൽ തുറക്കുമെന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ കോഹ്ലി തന്റെ ഏറ്റവും മികച്ച നിമിഷങ്ങൾ നൽകുമെന്ന് ആരാധകർക്ക് ഉറപ്പായിരുന്നു. സിഡ്നീയിൽ ഓസ്ട്രേലിയക്കെതിരെ അതിന്റെ മിന്നലാട്ടങ്ങൾ കണ്ടതാണ്.സിഡ്നി എവിടെ നിർത്തിയോ അവിടെ തന്നെയാണ് അദ്ദേഹം തുടങ്ങിയിരിക്കുന്നത്. തന്റെ പഴയ കാലത്തേ ഓർമിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം ഞായറാഴ്ച റാഞ്ചിയിൽ ബാറ്റ് വീശിയത്. ഡ്രൈവുകളും, ലോഫ്റ്റ് ഷോട്ടുകൾ കൊണ്ട് കോഹ്ലി തകർത്ത് അടിക്കുകയാണ്. കൂട്ടിന് പ്രിയപ്പെട്ട രോഹിത്തുമുണ്ട്.എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലുള്ള ചർച്ച അദ്ദേഹം അടിച്ച ഒരു കിടിലൻ ലോഫ്റ്റ്ഡ് ഡ്രൈവ് ...

ഇങ്ങനെയുള്ള നിമിഷങ്ങൾക് വേണ്ടി തന്നെയാണ് ഞങ്ങൾ കാത്തിരിക്കുന്നത്, രാജാവിന്റെ രാജാകീയമായ ആ സ്ട്രൈറ്റ് ഡ്രൈവ് വീഡിയോ ഇതാ..

Image
 ഇങ്ങനെയുള്ള നിമിഷങ്ങൾക് വേണ്ടി തന്നെയാണ് ഞങ്ങൾ കാത്തിരിക്കുന്നത്, രാജാവിന്റെ രാജാകീയമായ ആ സ്ട്രൈറ്റ് ഡ്രൈവ് വീഡിയോ ഇതാ.. ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഏറെ സന്തോഷത്തിലാണ്. അവരുടെ പ്രിയപ്പെട്ട രോ -കോ ഒരിക്കൽ കൂടെ 22 വാരായിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ആരാധകർക്ക് വേണ്ടി രോഹിത്ത് ശർമ്മയും വിരാട് കോഹ്ലിയും ഒരിക്കൽ കൂടെ തങ്ങളുടെ മികവ് തെളിയിക്കുകയാണ്. അവർ ഓരോ നിമിഷവും ക്രിക്കറ്റ്‌ ആരാധകർക്ക് നൽകുകയാണ്.അത്തരത്തിൽ ഒരു നിമിഷത്തെ പറ്റിയാണ് പറയാനുള്ളത്. ഈ നിമിഷത്തിന് ഉടമ സാക്ഷാൽ വിരാട് കോഹ്ലിയാണ്. എന്താണ് ഈ നിമിഷം എന്ന് പരിശോധിക്കാം. ഇന്ത്യൻ ഇന്നിങ്സിന്റെ 6 മത്തെ ഓവർ. ബർഗർ പന്ത് എറിയാൻ എത്തുന്നു. ഇതിനോടകം ജയ്സ്വാളിനെ പുറത്താക്കിയ ബർഗർ മികച്ച ഫോമിൽ പന്ത് എറിയുകയാണ്. ഒരു ഫുൾ ലെങ്ത് ഡെലിവറി, ഓഫ്‌ സ്റ്റമ്പിന് പുറത്ത് വരുന്നു. കോഹ്ലി ഓഫ്‌ സ്റ്റമ്പിലേക്ക് നടന്നു നീങ്ങുന്നു.സ്ട്രൈറ്റ് ബാറ്റ്,ഒരു ചെറിയ പുഷ്, മനോഹരമായ ബൗണ്ടറി, വീഡിയോ ചുവടെ ചേർക്കുന്നു. ടോസ് നഷ്ടപെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ജയ്സ്വാലിനെ ടീം സ്കോർ 25 ൽ നിൽക്കേ നഷ്ടമായെങ്കിലും രോഹിത്തും കോഹ്ലിയും സിഡ്നിയിൽ എവിടെ നിർത്തിയോ അവിടു...

ആദ്യം ഇലനിൽ പന്തില്ല, തുടർച്ചയായി 19 തവണ ഏകദിനത്തിൽ ടോസ് നഷ്ടപെട്ട് ഇന്ത്യ.

Image
ആദ്യം ഇലനിൽ പന്തില്ല, തുടർച്ചയായി 19 തവണ ഏകദിനത്തിൽ ടോസ് നഷ്ടപെട്ട് ഇന്ത്യ. ഇന്ത്യ ദക്ഷിണ ആഫ്രിക്ക ഏകദിന പരമ്പരക്ക് ഞായറാഴ്ച തുടക്കമായി. ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായകൻ മാർക്രം ബൗളിംഗ് തിരഞ്ഞെടുത്തു.ദക്ഷിണ ആഫ്രിക്ക ബാവുമക്കും മഹാരാജിനും വിശ്രമം നൽകി. ഇന്ത്യക്ക് വീണ്ടും ടോസ് നഷ്ടമായി എന്നത് മറ്റൊരു വസ്തുത.  ഇന്ത്യക്ക് അവസാനമായി ഏകദിനത്തിൽ ടോസ് ലഭിച്ചത് 2023 ലോകക്കപ്പ് സെമി ഫൈനലിലാണ്.പിന്നീട് ഇത് വരെ കളിച്ച ഒരൊറ്റ ഏകദിന മത്സരത്തിൽ പോലും ഇന്ത്യക്ക് ടോസ് ലഭിച്ചിട്ടില്ല.പല നായകന്മാർ മാറി മാറി വന്നിട്ടും ഇന്ത്യക്ക് ഒരു ടോസ് വിജയിക്കാൻ സാധിച്ചില്ല.എന്തിനാണ് ടോസ് ഇട്ട് സമയം കളയുന്നത് എന്ന് ഒരുപറ്റം ആരാധകർ തന്നെ ചോദിച്ചു തുടങ്ങി.   ഇന്ത്യൻ ടീമിലേക്ക് വന്നാൽ രോഹിത്തിന് ഒപ്പം ജയ്സ്വാൾ ഓപ്പൺ ചെയ്യും.ശ്രെയസ് അയ്യറിന്റെ പരിക്ക് മൂലം നാലാം സ്ഥാനം രുതുരാജിന് ലഭിച്ചു. പന്ത് ടീമിൽ ഉൾപ്പെട്ടില്ല.ഹർഷിത് റാണയേ ആദ്യ ഇലവനിൽ ഉൾപെടുത്തിയിട്ടുണ്ട്. ഇരു ടീമുകളുടെയും ആദ്യ ഇലവൻ ഇങ്ങനെ ദക്ഷിണ ആഫ്രിക്ക : റിക്കിൽടൺ, ഡി കോക്ക്, മാർക്രം,ബ്രീറ്റ്സ്‌കി,ഡി സോർസി,ബ്രെവിസ്, മാർക്കോ ജാൻസൻ,കോർബിൻ ബോഷ്,സുബ...

ജഡേജയുടെ ഈ വാക്കുകൾ തന്നെ പറയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിതാപകരമായ അവസ്ഥയെ...

Image
 ജഡേജയുടെ ഈ വാക്കുകൾ തന്നെ പറയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിതാപകരമായ അവസ്ഥയെ... ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീം ഒരിക്കൽ പോലും ഇല്ലാത്ത അത്ര മോശം അവസ്ഥയിലേക്കാണ് നിലവിൽ പോയികൊണ്ടിരിക്കുന്നത്.ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ രണ്ട് ഹോം പരമ്പരകൾ വൈറ്റ് വാഷ് ചെയ്യപ്പെടുക എന്നാ നാണകേടിലേക്കാണ് ടീമിന്റെ പോക്ക്.ഇപ്പോൾ ഇതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് രവീന്ദ്ര ജഡേജ. അദ്ദേഹത്തിന്റെ വാക്കുകൾ പരിശോധിക്കാം. "ക്രിക്കറ്റിൽ എല്ലാം സമയത്തെ അനുസരിച്ചിരിക്കും.ടോസ് ജയിക്കുന്നത് മുതൽ ഇത് വെളിപ്പെടും.ഈ വിക്കറ്റിൽ ടോസ് തങ്ങൾക്കാണ് ലഭിച്ചതെങ്കിൽ ഫലം മറ്റൊന്നായേനെ. പക്ഷെ ഇതെല്ലാം കളിയുടെ ഭാഗമാണ്." "ഇനി വരാനുള്ളതിനെ പറ്റി ചിന്തിക്കുക. അതായത് അഞ്ചാം ദിവസം.നല്ല മത്സരം പുറത്തെടുക്കുക. നന്നായി പ്രതിരോധിക്കുക.അഞ്ചാം ദിവസം തങ്ങൾ പൂർണമായി കളിച്ചാൽ തന്നെ അത് ഒരു വിജയമാണ്."  വിദേശത്ത് പോലും തോൽക്കാൻ മനസിലാത്ത ഒരു ഇന്ത്യൻ ടീം ഉണ്ടായിരുന്നു. ആ ടീമാണ് ഇപ്പോൾ സ്വന്തം നാട്ടിൽ പോലും സമനിലക്ക് വേണ്ടി കളിക്കാൻ പോലും ബുദ്ധിമുട്ടുന്നത്.ഇത്രത്തോളം പരിതാപകരമാണ് നിലവിൽ ഇന്ത്യൻ ടീമിന്റെ അവസ്ഥ. ഗുവാഹത്...

ഇത് ശെരിക്കും ഔട്ട് തന്നെയാണോ!, വിശ്വസിക്കാനാവാതെ ഇംഗ്ലണ്ട് ആരാധകരും, വീഡിയോ ഇതാ..

Image
 ആഷേസ് ആവേശകരമായ അന്ത്യത്തിലേക്ക്. സ്റ്റാർക്ക് സ്വന്തം പേരിൽ കുറിച്ച പെർത്ത് ടെസ്റ്റ്‌ വാക്ക് തർക്കം കൊണ്ടും വിവാദം കൊണ്ടും സംഭവബഹുലമാണ്. ഹെഡും ഡക്കറ്റും ഉണ്ടായ വാക്ക് തർക്കം തന്നെ ഇതിന് ഉദാഹരണം. മാത്രമല്ല തീ തുപ്പുന്ന പന്തുകളുമായി ഫാസ്റ്റ് ബൗളേർമാരും കളം നിറയുകയാണ്. എന്നാൽ ഇപ്പോൾ പുതിയ ഒരു വിവാദം പെർത്തിൽ ഉടൽ എടുത്തിരിക്കുകയാണ്.ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 28 മത്തെ ഓവർ. ജാമി സ്മിത്ത് ബാറ്റ് ചെയ്യുന്നു. ഡോഗ്ഗെറ്റാണ് ബൗൾ എറിയുന്നത്.ഇംഗ്ലണ്ട് ഈ സമയം 6 ന്ന് 104 റൺസ് എന്നാ നിലയിലാണ്. ലെഗ് സൈഡിലുടെ ഒരു ഷോർട്ട് ബോൾ ഡോഗ്ഗെറ്റ്‌ തൊടുത്തു വിടുന്നു. ജാമി സ്മിത്ത് അത് പുൾ ചെയ്യാൻ ശ്രമിക്കുന്നു.ഓസ്ട്രേലിയ അപ്പീൽ ചെയ്യുന്നു. അമ്പയർ നിതിൻ മേനോൻ നോട്ട് ഔട്ട്‌ വിളിക്കുന്നു.എന്നാൽ ക്യാരി അത് ഉറപ്പായിട്ടും ഔട്ട്‌ ആണെന്ന് പറയുന്നു. ഓസ്ട്രേലിയ നായകൻ സ്മിത്ത് റിവ്യൂ എടുക്കുന്നു. അമ്പയർ പല രീതിയിൽ പരിശോധിക്കുന്നു. സൈഡ് അംഗിളിൽ പന്തിൽ ബാറ്റിൽ കൊണ്ടിട്ടിലെന്ന് രീതിയിൽ വ്യക്തമാകുന്നു. എന്നാൽ സ്നിക്കോയിൽ ചെറിയ ഒരു വ്യതിയാനം കാണിക്കുന്നു. മാത്രമല്ല ശബ്ദവും പുറത്ത് വരുന്നു.എന്നാൽ വ്യക്തമായ തെളിവുകൾ ഇല്ലാതെ തന്ന...

ഈ ടെസ്റ്റ്‌ രണ്ട് ദിവസം കൊണ്ട് തീരുമോ, ഒറ്റ ഓവറിൽ രണ്ട് വിക്കറ്റുമായി ബോളണ്ട്, ആഷേസ് ആവേശകരമാകുന്നു, വീഡിയോ ഇതാ..

Image
 വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയിൽ ഒരു ടെസ്റ്റ്‌ വിജയം തേടിയാണ് ഇംഗ്ലണ്ട് പെർത്തിൽ ഇറങ്ങിയത്. അത് കൊണ്ട് തന്നെ ടോസ് നേടിയ സ്റ്റോക്സ് ഒന്നാം ദിവസം ബാറ്റിംഗ് തിരഞ്ഞെടുത്തു.എന്നാൽ ഇംഗ്ലണ്ട് ബാറ്റർമാർ സ്റ്റാർക്കിന് മുന്നിൽ തകർന്നു.ബാസ് ബോൾ കളിച്ചു തകർന്നുവെന്ന് പറയുന്നതാവും കുറച്ചു കൂടെ ശെരി. ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർക്ക് 7 വിക്കറ്റ് സ്വന്തമാക്കി. ഇംഗ്ലണ്ട് 172 റൺസ് പുറത്തായി. ഓസ്ട്രേലിയക്ക് സ്റ്റാർക്കായിരുനെകിൽ ഇംഗ്ലണ്ടിന് അത് സ്റ്റോക്സായിരുന്നു. നായകൻ മുന്നിൽ നിന്ന് തന്നെ നയിച്ചു. സ്റ്റോക്സിന്റെ 5ഫർ ന്റെ മികവിൽ ഇംഗ്ലണ്ടിന് 40 റൺസ് ലീഡും ലഭിച്ചു. രണ്ടാം ദിവസം രണ്ടാം ഇന്നിങ്സിന് ഇംഗ്ലണ്ട് ഇറങ്ങുകയാണ്. ആദ്യ സെഷൻ കഴിയുന്നത് വരെ എല്ലാം ശുഭമായിരുന്നു. എന്നാൽ പിന്നീട് ഇന്ത്യയുടെ കയ്യിൽ നിന്ന് ബോർഡർ ഗവസ്‌കർ ട്രോഫി നേടിയെടുത്ത സാക്ഷാൽ ബോളണ്ട് പെർത്തിൽ അവതരിക്കുകയായിരുന്നു.തന്റെ ഒരു സ്പെൽ കൊണ്ട് തന്നെ അദ്ദേഹം മത്സരത്തിൽ ഓസ്ട്രേലിയക്ക് മേൽകൈ നൽകി. ആദ്യം മികച്ച ഫോമിൽ കളിച്ചു കൊണ്ടിരുന്ന ഡക്കറ്റ്. ഒരു ഗുഡ് ലെങ്ത് ഡെലിവറിയിൽ എഡ്ജ് എടുത്ത് സ്മിത്തിന്റെ കയ്യിൽ അവസാനിച്ചു.എന്നാൽ തന്റെ അടുത്ത ഓവർ ഇ...

ഇതാണ് ബുമ്ര!!, മാർക്രത്തിന്റെ പ്രതിരോധ തകർത്ത് വിക്കറ്റ് വീഡിയോ ഇതാ..

Image
  ലോക കണ്ട എക്കാലത്തെയും മികച്ച ബൗളേർമാരിൽ ഒരാളാണ് ബുമ്ര. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾ ഫോർമാറ്റ്‌ ബൗളേർ എന്ന് നിസ്സംശയം പറയാൻ കഴിയുന്ന ബൗളേർ.ഏതു സാഹചര്യത്തിലും മികച്ച രീതിയിൽ പന്ത് എറിയുന്ന കഴിയുന്ന താരം. ഒരിക്കൽ കൂടി താൻ എന്താണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ഇന്ത്യ ദക്ഷിണ ആഫ്രിക്ക രണ്ടാം ടെസ്റ്റ്‌ മത്സരം. ടോസ് നേടിയ ദക്ഷിണ ആഫ്രിക്കൻ നായകൻ ടെമ്പ ബാവുമാ ബാറ്റിംഗ് തിരഞ്ഞെടുത്തു. നായകന്റെ തീരുമാനം ശെരിവെക്കുന്ന രീതിയിൽ തന്നെ ഇരു ഓപ്പനർമാരും ബാറ്റ് വീശി. റിക്കൾട്ടനും മാർക്രവും ഒരിക്കൽ കൂടെ ഫിഫ്റ്റി കൂട്ടുകെട്ട് സ്വന്തമാക്കി. ഇന്ത്യ പല ബൗളേർമാരെ മാറ്റി മാറ്റി പരീക്ഷിച്ചു. എന്നാൽ ഫലമുണ്ടായില്ല. ഒടുവിൽ ആദ്യ സെഷന്റെ അവസാന ഓവർ. ബുമ്രയുടെ ഫുൾ ലെങ്ത് ഡെലിവറി. ഈ തവണ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച മാർക്രമത്തിന് പിഴക്കുന്നു. ബുമ്ര അദ്ദേഹത്തിന്റെ കുറ്റി തെറിപ്പിക്കുന്നു. ഗില്ലിന്റെ അഭാവത്തിൽ പന്താണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ടായിരുന്നു. ഗില്ലിന് പകരം സായി ടീമിലേക്ക് എത്തി. അക്സറിന് പകരം റെഡ്ഢിയും ടീമിലേക്കെത്തി. ദക്ഷിണ ആഫ്രിക്ക മുതുസ്വാമിയേ ടീമിൽ ഉൾപ്പെടുത്തി...

പീക്ക് ആഷേസ്,അത്ഭുത ക്യാച്ചുമായി സ്റ്റാർക്ക്,, വീഡിയോ ഇതാ..

Image
 പീക്ക് ആഷേസ്,അത്ഭുത ക്യാച്ചുമായി സ്റ്റാർക്ക്, ശേഷം ഡക്കറ്റ്-സ്റ്റാർക്ക് വാക്ക് യുദ്ധം, വീഡിയോ ഇതാ.. ക്രിക്കറ്റ്‌ ആരാധകർ ഏറെ കാത്തിരുന്ന പരമ്പരയാണ് ആഷേസ്.ഈ കാത്തിരിപ്പിന് തക്കതായ കാര്യങ്ങൾ തന്നെയാണ് ക്രിക്കറ്റ്‌ ആരാധകർക്ക് ലഭിക്കുന്നത്. വാക്ക് തർക്കവും തകർപ്പൻ ബൗളിംഗ് എല്ലാമായി ആഷേസ് ചൂട് പിടിക്കുകയാണ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം. ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഇന്നിങ്സ്. 40 റൺസ് ലീഡുമായി അവർ ബാറ്റിംഗിന് ഇറങ്ങുന്നു. ന്യൂ ബോളുമായി സ്റ്റാർക്ക് എത്തുന്നു. ക്രാവ്ലി ഒരിക്കൽ കൂടി സ്റ്റാർക്കിന് മുന്നിൽ വീഴുകയാണ്. ഈ തവണ സ്റ്റാർക്ക് ഒരു അത്ഭുത ക്യാച്ചുമായിയാണ് അദ്ദേഹത്തെ പുറത്താകുന്നത്. കൃത്യമായി പറഞ്ഞാൽ ആദ്യ ഓവറിൽ അഞ്ചാമത്തെ പന്ത്. സ്റ്റാർക്കിന്റെ ഡെലിവറി ഒരു സ്ട്രൈറ്റ് പുഷിന് ക്രാവ്ലി ശ്രമിക്കുന്നു. എന്നാൽ ഒരു കിടിലൻ റിട്ടേൺ ക്യാച്ചിലുടെ സ്റ്റാർക്ക് അദ്ദേഹത്തെ പുറത്താകുന്നു. എന്നാൽ സ്റ്റാർക് ക്യാച്ച് പൂർത്തിയാക്കുന്നതിന് ഇടയിൽ പന്ത് നിലത്ത് കുത്തിയ എന്ന് സംശയം നിഴലിക്കുന്നു. തേർഡ് അമ്പയർ ഒരുപാട് റിപ്ലേകൾക്ക് ഒടുവിൽ ഔട്ട്‌ വിധിക്കുന്നു. ആദ്യ ദിവസം ടോസ് നേടിയ ഇംഗ്ലീഷ് നായകൻ സ്റ്റോക്സ് ബാ...

പാകിസ്ഥാന്റെ രാജാവിന് ഇത് പറ്റി, സിമ്പാവേക്കെതിരെ പോലും ഡക്ക്, വീഡിയോ ഇതാ..

Image
 പാകിസ്ഥാൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളിലേക്കുള്ള യാത്രയിലായിരുന്നു ഒരു കാലത്ത് ബാബർ അസം. അതിനുള്ള മികവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് അമിത പ്രതീക്ഷയും അനാവശ്യ താരത്യമവും അദ്ദേഹത്തിന് പ്രതികൂലമായി തന്നെ ഭാവിച്ചു.പല തവണ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു. നായക സ്ഥാനം ഒഴിവായി ഒരു ബാറ്ററായി കളിച്ചു. ഒടുവിൽ 83 അന്താരാഷ്ട്ര ഇന്നിങ്സുകൾക്ക് ശേഷം അദ്ദേഹം ഒരു സെഞ്ച്വറി കുറിച്ചു.പാകിസ്ഥാൻ t20 ടീമിൽ നിന്ന് പുറത്താക്കപ്പെട്ടേടത് നിന്ന് തിരകെ വിളിച്ചു. എന്നാൽ ഒരുപാട് കാലം ട്വന്റി ട്വന്റി ലോക നമ്പർ ബാറ്റരായിരുന്നു താരത്തിന് വീണ്ടും കണക്ക് കൂട്ടലുകൾ തെറ്റി. നിലവിൽ ശ്രീലങ്കയും പാകിസ്ഥാനും സിമ്പാവേയും ഉൾപ്പെടുന്ന ഒരു t20 പരമ്പര പാകിസ്ഥാനിൽ നടക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ ചൊവ്വാഴ്ച പാകിസ്ഥാൻ സിമ്പാവേയേ നേരിട്ടിരുന്നു.സിമ്പാവേയും 148 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 4 പന്തുകൾ ശേഷിക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.പാകിസ്ഥാൻ വേണ്ടി ഓൾ റൗണ്ട് പ്രകടനം നടത്തി മുഹമ്മദ് നവാസാണ് കളിയിലെ താരം. എന്നാൽ പാകിസ്ഥാൻ സ്റ്റാർ ബാറ്റർ ബാബർ അസം നിരാശപ്പെടുത്തി.വെറും ...