المشاركات

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

صورة
ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീമിന് ഇത് ചരിത്രം ദിവസമാണ്. 1983 ലോകക്കപ്പ് പോലും ഇന്ത്യൻ വനിതകളും തങ്ങളുടെ ആദ്യത്തെ ലോക കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ ദീപ്തി ശർമയാണ് ലോകക്കപ്പിലെ താരം.സെമിയിൽ പകരക്കാരിയായി വന്നു ശേഷം ഫൈനലിൽ ഓൾ റൗണ്ട് പ്രകടനം നടത്തിയ ഷഫാലി വർമയാണ് കളിയിലെ താരം. ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായിക ലോറ ബൗളിംഗ് തെരെഞ്ഞെടുകകായിരുന്നു. ഷഫാലി വർമ്മയുടെ 87 റൺസ് മികവിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് സ്വന്തമാക്കി.എന്നാൽ മറുപടി ബാറ്റിങ്ങിൽ സൗത്ത് ആഫ്രിക്ക നായിക ലോറ രണ്ടും കല്പിച്ചു തന്നെയായിരുന്നു. സെഞ്ച്വറിയും നേടി ദക്ഷിണ ആഫ്രിക്കയേ ഒറ്റക്ക് വിജയപിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ. പക്ഷെ ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 42 മത്തെ ഓവർ. പന്തുമായി ദീപ്തി ശർമ എത്തുന്നു. ദീപ്തി ശർമ്മയുടെ ഡെലിവറി ദീപ് മിഡ്‌ വിക്കറ്റിലേക്ക് ലോറ പൊക്കി അടിക്കുന്നു. എന്നാൽ അമ്മൻജോത്ത് അവിടെ കാത്തിരുപ്പുണ്ടായിരുന്നു. ആദ്യ ശ്രമത്തിൽ കൈപിടിയിൽ ഒതുക്കാൻ കഴിയാതെയിരുന്ന പന്തിനെ അടുത്ത നിമിഷത്തിൽ തന്നെ അമൻജോത് കയ്യിൽ ഒതുക്കി. ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്...

സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ..

صورة
സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ.. ഇന്ത്യ ഓസ്ട്രേലിയ മൂന്നാമത്തെ ട്വന്റി ട്വന്റിയിൽ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കി.അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യയും ഓസ്ട്രേലിയും നിലവിൽ ഓരോ കളി വെച്ച് വിജയിച്ചു. ഒരു മത്സരം മഴ മൂലം നഷ്ടപെട്ടു.നാലാമത്തെ ട്വന്റി ട്വന്റി നവംബർ 6 ന്ന് നടക്കും. ഇന്ന് ഹോബർട്ടിൽ നടന്ന മത്സരത്തിൽ ഒരു രംഗമുണ്ടായിരുന്നു. എന്താണ് ഈ രംഗം എന്ന് പരിശോധിക്കാം.ഇന്ത്യൻ ഇന്നിങ്സിന്റെ 6 മത്തെ ഓവറിലായിരുന്നു സംഭവം. എല്ലിസിന്റെ പന്ത് മിഡ്‌ ഓണിലൂടെ ഗിൽ ബൗണ്ടറി കടത്തുന്നു.ശേഷം സ്‌ക്രീനിൽ സച്ചിന്റെ മകൾ സാറയേ കാണിക്കുന്നു. എന്നാൽ തൊട്ട് അടുത്ത ബോളിൽ എല്ലിസ് തന്നെ ഗില്ലിനെ വിക്കറ്റിന് മുന്നിൽ കൊടുക്കുന്നു. ഗിൽ റിവ്യൂ കൊടുത്തെങ്കിലും തേർഡ് അമ്പയർ ഗ്രൗണ്ട് അമ്പയറുടെ വിധി ശെരിവെക്കുന്നു.ഈ നിമിഷം വീണ്ടും സാറയിലേക്ക് ക്യാമറ തിരിക്കുന്നു. ഈ സമയം സാറ വിഷമിച്ചിരിക്കുന്നതും കാണാൻ കഴിയും ഇരുവരും തമ്മിൽ പ്രണയത്തിലാണ് പരക്കെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഗില്ലിനോട് ഒരിക്കൽ ഇതിനെപറ്റി ചോദിച്ചപ്പോൾ താൻ പ്രൊ...

പകരക്കാരിയായി വന്നത് വെറുതെ അങ്ങ് പോവനല്ല, ഷഫാലിയുടെ ഇന്നിങ്സ് വീഡിയോ ഇതാ.

صورة
പകരക്കാരിയായി വന്നത് വെറുതെ അങ്ങ് പോവനല്ല, ഷഫാലിയുടെ ഇന്നിങ്സ് വീഡിയോ ഇതാ. ഷഫാലി വർമ എന്നാ 21 കാരി ഇന്ത്യൻ ക്രിക്കറ്റിന് സുപരിചിതയാണ്. ട്വന്റി ട്വന്റി ലോകക്കപ്പുകളിൽ ഇന്ത്യക്ക് വേണ്ടി മികച്ച മത്സരങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. എന്നാൽ ഏകദിനത്തിൽ അത്ര മികച്ചതായിരുന്നില്ല ഷഫാലി. അത് കൊണ്ട് തന്നെ ഏകദിന ടീമിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. പ്രതിക റവാൽ ആ സ്ഥാനം തന്റേത് മാത്രമാക്കി മാറ്റിയതോടെ ഷഫാലിയുടെ തിരിച്ചു വരവ് തന്നെ അവതാളത്തില്ലായിരുന്നു.എന്നാൽ പ്രതികക് പരിക്ക് ഏൽക്കുന്നതോടെ ഷഫാലി തിരകെ വിളിക്കപ്പെടുന്നു. ശേഷം കണ്ടത് എല്ലാം മനോഹരമായിരുന്നു. ലോകക്കപ്പ് ഫൈനലിലെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളിൽ ഒന്ന് കാഴ്ച വെക്കാനുള്ള ഒരുക്കത്തിലായിരുന്നു അവൾ. വനിതാ ലോകക്കപ്പിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, വനിതാ ലോകക്കപ്പ് ഫൈനലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റി, ലോകക്കപ്പ് ഫൈനൽ സെഞ്ച്വറി കൂട്ടുകെട്ട് നേടുന്ന രണ്ടാമത്തെ ഓപ്പണിങ് പെയർ അങ്ങനെ പോകുന്നു ഷഫാലിയുടെ നേട്ടങ്ങൾ.78 പന്തിൽ 87 റൺസ് സ്വന്തമാക്കി ഷഫാലി മടങ്ങുമ്പോൾ ഇന്ത്യ 27.5 ഓവറിൽ 166 റൺസ് സ്വന്തമാക്കിയിരുന്നു.

ഇനിയെങ്കിലും!!സഞ്ജുവിനെ തിരിച്ചു എടുത്ത് ഓപ്പണിങ് കൊടുക്ക്, സഞ്ജുവിന് പകരം ഓപ്പണിങ് എത്തിയ ഗില്ലിന്റെ ഓപ്പണിങ് കണക്കുകൾ അറിയുമ്പോഴേ ബി സി സി ഐ സഞ്ജുവിനോട് ചെയ്യുന്ന നന്ദികേടിന്റെ ആഴമറിയും, കണക്കുകൾ ഇങ്ങനെ..

صورة

ഈ അർഷദീപിനെയാണ് ഗംഭീർ തന്റെ പ്രിയ പുത്രൻ ഹർഷിത് റാണക്ക് വെള്ളം കൊടുപ്പിച്ചുകൊണ്ടിരുന്നത്,.., അർഷദീപിന്റെ ഹോബർട്ടിലെ പ്രകടനം ഇങ്ങനെ..

صورة
ഈ അർഷദീപിനെയാണ് ഗംഭീർ തന്റെ പ്രിയ പുത്രൻ ഹർഷിത് റാണക്ക് വെള്ളം കൊടുപ്പിച്ചുകൊണ്ടിരുന്നത്,.., അർഷദീപിന്റെ ഹോബർട്ടിലെ പ്രകടനം ഇങ്ങനെ.. ഇന്ത്യ ഓസ്ട്രേലിയ ട്വന്റി ട്വന്റി പരമ്പര നിലവിൽ പുരോഗിമിക്കുകയാണ്. ഏകദിന പരമ്പര അടിയറവ് വെച്ച ഇന്ത്യക്ക് ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കി തിരിച്ചു വരേണ്ടതുണ്ട്. എന്നാൽ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ ടീം സെലക്ഷനെ പറ്റി അനേകം ചോദ്യങ്ങൾ ഉയർന്നിരുന്നു. അതിൽ ഏറ്റവും പ്രധാനം അർഷദീപിനെ ഇരു മത്സരങ്ങളിലും ടീമിൽ ഉൾപെടുത്താതെയിരുന്നതിനെ പറ്റിയാണ്. ഹർഷിത് റാണയാണ് ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ടീമിൽ ഉണ്ടായിരുന്നത്. എന്നാൽ താരത്തിന് മികച്ച പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഗംഭീറിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഈ കാരണത്താൽ ഹോബർട്ടിൽ ഹർഷിത് റാണക്ക് പകരം അർഷദീപ് ടീമിലേക്കെത്തി. അർഷദീപ് എന്ത്കൊണ്ടാണ് താൻ ഇന്ത്യയുടെ ഏറ്റവും മികച്ച t20i വിക്കറ്റ് വേട്ടക്കാരനായത് എന്ന് പിന്നീട് തെളിയിക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ്‌ ലോക കണ്ടത്. 4 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് അദ്ദേഹം സ്വന്തമാക്കി.ഇതിൽ കത്തികയറി നിന്ന് സ്റ്റോയിനിസിനെയും ഷോർട്ടിനേയും ...

അച്ചായന്റെ ചിരി ഇനി കുട്ടി ക്രിക്കറ്റിലില്ല, കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു,ശെരിക്കും അദ്ദേഹം t20 ഇതിഹാസമായിരുന്നോ, കാര്യങ്ങൾ ഇങ്ങനെ..

صورة
 അച്ചായന്റെ ചിരി ഇനി കുട്ടി ക്രിക്കറ്റിലില്ല, കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു,ശെരിക്കും അദ്ദേഹം t20 ഇതിഹാസമായിരുന്നോ, കാര്യങ്ങൾ ഇങ്ങനെ .. ന്യൂസിലാൻഡ് ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും ഇതിഹാസ താരങ്ങളിൽ ഒരാളാണ് കെയ്ൻ വില്യംസൺ. മുൻപ് കിവികളെ മൂന്നു ഫോർമാറ്റിലും നയിച്ചിരുന്ന അദ്ദേഹത്തിന്റെ കീഴിൽ കിവികൾ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പും വിജയിക്കുകയും ട്വന്റി ട്വന്റി ലോകക്കപ്പിലും ഏകദിന ലോകക്കപ്പിലും ഫൈനലിൽ എത്തുകയും ചെയ്തിരുന്നു. നിലവിൽ മൂന്നു ഫോർമാറ്റിലും നായക സ്ഥാനം രാജിവെച്ച അദ്ദേഹം ഇപ്പോൾ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ശെരിക്കും ട്വന്റി ട്വന്റി ക്രിക്കറ്റിൽ വില്യംസൺ ഒരു ഇതിഹാസ താരമായിരുന്നോ. കണക്കുകൾ നോക്കിയാൽ ഒരു ശരാശരി t20 ബാറ്റർ എന്ന് മാത്രമേ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ കഴിയു.ന്യൂസിലാൻഡിന് വേണ്ടി 93 ട്വന്റി ട്വന്റി അദ്ദേഹം കളിച്ചു.ബാറ്റിംഗ് ശരാശരി 33.44.ബാറ്റിംഗ് പ്രഹരശേഷി വെറും 123.08.ഒപ്പം 18 ഫിഫ്റ്റികളും. എന്നാൽ ഇതിഹാസ താരങ്ങൾ തന്റെ ഏറ്റവും മികച്ചത് നോക്ക്ഔട്ട് മത്സരങ്ങളിൽ പുറത്തെടുക്കു...

കർമ!!,, ബൗണ്ടറി കൗണ്ട് ലോകക്കപ്പിന്റെ ശാപമോ!!, ഏകദിനത്തിൽ ഗതിപിടിക്കാത്ത സായിപ്പുമാർ, കണക്കുകൾ ഇങ്ങനെ....

صورة
 കർമ!!,, ബൗണ്ടറി കൗണ്ട് ലോകക്കപ്പിന്റെ ശാപമോ!!, ഏകദിനത്തിൽ ഗതിപിടിക്കാത്ത സായിപ്പുമാർ, കണക്കുകൾ ഇങ്ങനെ.... 2019 ഏകദിന ലോകക്കപ്പ് വിജയച്ചിതിന് ശേഷം ഇംഗ്ലണ്ടിന് ഏകദിനത്തിൽ അത്ര നല്ല കാലമല്ല.2021 ൽ മോർഗൻ കൂടെ പടിയിറങ്ങിയതതോടെ ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ പതനം സമ്പൂർണമായി. ബട്ട്ലർ മോർഗന്റെ പിൻഗാമിയായി അവരോധിക്കപെട്ടെങ്കിലും ഒരിക്കൽ പോലും പഴയ പ്രതാപം തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല.ബട്ട്‌ലർ മാറി ബ്രൂക്ക് വന്നിട്ടും സായിപ്പുകൾകക്ക് രക്ഷയില്ല. മോർഗൻ വിരമിച്ചതിന് ശേഷം ഇംഗ്ലണ്ട് കളിച്ചത് 54 ഏകദിനങ്ങളാണ്. അതിൽ വിജയിച്ചത് വെറും 18 മത്സരങ്ങൾ. തോൽവി രുചിച്ചതോ 32 മത്സരങ്ങളിൽ.വിജയശതമാനം വെറും 30%.ഈ കാലയളവിൽ ഇംഗ്ലണ്ടിനെക്കാൾ കൂടുതൽ വിജയങ്ങൾ ടെസ്റ്റ്‌ കളിക്കാത്ത പല രാജ്യങ്ങൾ നേടിയെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത.സ്കോട്ട്ലാൻഡ്,നേപ്പാൾ, നമിബീയ എന്നീ ടീമുകളാണ് ഇവയിൽ ചിലത്. ഇനി വിജയശതമാനത്തിലേക്ക് വന്നാൽ അവിടെയും ഇംഗ്ലണ്ടിന് മുകളിൽ കാണുന്ന രാജ്യങ്ങൾ നോക്കിയാൽ അറിയാം മുൻ ലോകചാമ്പ്യൻമാർ എത്രത്തോളം അധപ്പതിച്ചെന്നറിയാൻ. സ്കോട്ട്ലാൻഡ്,നേപ്പാൾ,നമിബീയ,കാനഡ, ഒമാൻ എന്നിവയാണ്.ബ്രൂക്കിനെ കൊണ്ട് ഇത്...